അടിമ വ്യാപാരം കൊണ്ട് പ്രശസ്തിയാർജ്ജിച്ച ഒരു ദ്വീപ്

Total
30
Shares

മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഗോറിദ്വീപ്. ഇതിനെ അസാമാന്യമായ ഒരു സാക്ഷ്യമായിട്ടാണ് ചരിത്രക്കാരൻന്മർ രേഖപ്പെടുത്തുന്നത് – ഒരു കാലത്ത് അടിമവ്യാപരം എന്ന നിലയ്ക്ക് പ്രശസ്തി ആർജിച്ച ആഫ്രിക്കൻ രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ അടിമവ്യാപര കേന്ദ്രമായി പരിണമിക്കുകയും കൂടി ചെയ്ത ഭൂപ്രദേശമാണ് ഇത്.

പതിനഞ്ചാം നൂറ്റാണ്ടു മുതൽ – പത്തൊൻമ്പത്താം നൂറ്റാണ്ടു വരെയുള്ള ഗോറി ചരിത്രം – ഒരു നേർസാക്ഷ്യം കൂടിയാണ്. സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിൽ നിന്ന് 2മൈൽ അകലെസ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഭൂപ്രദേശമാണ് ഗോറി. 45 എക്കർ വിസ്തിർണ്ണത്തിൽ 600 ചതുരശ്ര മീറ്റർ വിസ്തീതൃതിയുള്ള ഒരു ചെറിയ ദ്വീപ്.
അടിമവ്യാപരം കുത്തകയാക്കുന്നതിനു വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ പരസ്പരം മത്സരിച്ച ഒരു കേന്ദ്രം കൂടിയാണിത്. പോർച്ചുഗീസുകാർ , ഡച്ചുകാർ ,ഇംഗ്ലിഷുക്കാർ, ഫ്രഞ്ചുക്കാർ എന്നിവർ പല കാലഘട്ടത്തിലായി ഈ ദ്വീപിന്റെ നിയന്ത്രണം എറ്റെടുത്തിയിട്ടുണ്ട്. 1444- ൽ പോർച്ചുഗീസ് പര്യവേഷകനായ sir സിയാസ് ആണ് ആദ്യമായി ഇവിടെ എത്തിയ യുറോപ്യൻ . അതിന് മുൻമ്പ്ചില രേഖകൾ അനുസരിച്ച് കിഴക്കൻ ആഫ്രിക്കൻ വംശജരായ മത്സ്യതെഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത് എന്ന് അനുമാനിക്കുന്നു. അറ്റ്ലാന്റിക്ക് സമുദ്രത്തിലെ തന്നെ തന്ത്രപ്രധാനമായ ഒരു ഇടമായി ആണ് ഇതിനെ കണക്കാക്കിയിരുന്നത്. പോർച്ചുഗീസുക്കാർ ആണ് ഇതിന്റെ നിയന്ത്രണം ആദ്യമായി എറ്റെടുത്തത്. അവർ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു.

ഒരു ആഫ്രിക്കൻ ഭൂപ്രദേശത്ത് യൂറോപ്യൻ ന്മർആദ്യമായി സ്ഥിരതാമസമാക്കിയ പ്രദേശങ്ങളിൽ ഒന്നായിരുന്നു ഗോറി. 1444- മുതൽ 1588 വരെ പോർച്ചുഗീസുകാരുടെയും 1588 മുതൽ 1624 വരെ ഡച്ചുകാരുടെയും 1624 മുതൽ 1677 വരെ ഇംഗ്ലിഷുകാരുടെയും 1667- മുതൽ 1758 വരെ ഫ്രഞ്ചുരുടെയും 1758 മുതൽ 1763 വരെ ബ്രിട്ടിഷുകാരുടെയും അതിനു ശേഷം 1763- മുതൽ 1960 വരെ വീണ്ടും ഫ്രഞ്ച്കാരുടെയും അധീനത്തിൽ ആയിരുന്നു ഈ ദ്വീപ്.

ഇപ്പോൾ ഇത് സെനഗൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ആണ്. നിരവധി യുദ്ധങ്ങൾക്കും കൈയെറ്റങ്ങൾക്കും സാക്ഷി കൂടിയാണ് ഈ ഭൂപ്രദേശം. 1563 മുതൽ ആണ് ഇവിടെ അടിമവ്യാപാരം ആരംഭിച്ചത്. കറുത്തവരായ ആളുകളെ അടിമകളാക്കി ഇവിടെ നിന്ന് പലർക്കും ലേലത്തിൽ വില്ക്കുന്നത് മനുഷ്യ മന:സാക്ഷിക്ക് പോലും നിരക്കത്ത പ്രവണതയായിരുന്നു.  അതിനു വേണ്ടി ആഫ്രിക്കയിലെ തന്നെ പലയിടങ്ങളിൽ നിന്ന് ആയി ആളുകളെ ഇവിടെയ്ക്ക് എത്തിച്ചിരുന്നു.

1807 -ൽ ബ്രിട്ടനിൽ തന്നെ അടിമവ്യാപാരം നിരോധിച്ചിരുന്നു. ബ്രിട്ടനുമായി തന്റെ നല്ല ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി നെപ്പോളിയൻ ഗോറി ദ്വീപിലെ അടിമവ്യപാരം നിർത്തലാക്കുകയാണ് ചെയ്തത്. 1815-ൽ ഫ്രഞ്ച് ഭരണാധികാരികൾ ഇവിടെ അടിമവ്യാപരം നിരോധിക്കുന്നതു വരെയുള്ള കാലയളവിൽ 20 ലക്ഷത്തോളം പേരെ ഇവിടെ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്. മിക്ക അടിമകളെയും വിറ്റിരുന്നത് ഒരു പുതിയ ലോകം സൃഷ്ടിക്കുക എന്ന കോളോണിയൻ അധിനിവേശക്കാരുടെ നയത്തിന്റെ ഭാഗമായി ആയിരുന്നു. തെക്കേ അമേരിക്ക ,കരീബിയ, വടക്കേഅമേരിക്ക  എന്നിവിടങ്ങളിലേയ്ക്ക് മനുഷ്യനെ വില്പന ചരക്ക് ആക്കി കയറ്റുമതി ചെയ്തിരുന്നത് ഇവിടെ നിന്ന് ആയിരുന്നു.

ഇവിടെ താമസിച്ചിരുന്ന അടിമകളുടെ ജീവിത സാഹചര്യം വളരെ ശോചനിയമായിരുന്നു. വളരെ ചെറിയ മുറികളിൽ ആയിരുന്നു പലരെയും പാർപ്പിച്ചിരുന്നത്. ‘ഹൗസ് ഓഫ് സ്ലെവ്സ്’ എന്ന പേരിൽ ഒരു പാട് ഭവനങ്ങൾ ഇവിടെ 1777-ൽ നിർമ്മിക്കുകയുണ്ടായി. ദിവസത്തിൽ ഒരു നേരം മാത്രം മാണ് ഇവർക്ക് ഭക്ഷണം നല്ക്കുക. രോഗങ്ങൾക്ക് അടിമപ്പെട്ടവർക്ക് യാതൊരു ചികിത്സ സഹായങ്ങളും നല്കിരുന്നില്ല. പലപ്പേഴും നാണം മറയ്ക്കുന്നതിന് വേണ്ടി മാത്രം ഒരു തുണി കഷ്ണം മാത്രംമായിരുന്നു അവർക്ക് നല്കിരുന്നത്. കുഞ്ഞുങ്ങളെ അവരുടെ അമ്മമാരോടൊപ്പം അവിടെ താമസിപ്പിച്ചിരുന്നില്ല. ലേലത്തിന് വിലക്കുമ്പോൾ മാത്രം മാന്യമായ വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നു. ആദ്യ കാലഘട്ടത്തിൽ അതും ഉണ്ടായിരുന്നില്ല. ഇരയെ എന്നും ചങ്ങലകൾ കൊണ്ടു ബന്ധിപ്പിച്ചിരുന്നു.

അടിമവ്യവസായ നിരോധനത്തിനു ശേഷം ഇവിടെ നല്ലെരു തുറമുഖ വ്യവസായ കേന്ദ്രമായി പ്രവർത്തനം തുടർന്നിട്ടുണ്ട്. ഇന്ത്യ, ബ്രസിൽ, മെക്സിക്കോ എന്നിവിടങ്ങളിലെയ്ക്കുള്ള പ്രധാന വ്യാപാര തുറമുഖമായും മറ്റും ഇവിടം പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്രമായ റിപ്പബ്ലിക്ക് ഓഫ്സെനഗലിന്റെ ഭാഗമായി ഗോറിയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1970 ൽ സെനഗൽ ഗവൺമെന്റിന്റെ പ്രവർത്തനത്തിന്റെ ഫലമായി ദ്വീപിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിച്ചു നില നിർത്തി വരുന്നു. ലോക പൈതൃക കേന്ദ്രങ്ങളിൽ ഒരിടം കൂടിയാണ് ഗോറി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post